Sunday, January 27, 2013

വരള്‍ച്ച


ആകാശം വിളറി
ഭൂമി വിണ്ടുകീറി
ആര്‍ദ്രതയുടെ
സ്പര്‍ശത്തിനായി
നോമ്പുനോല്‍ക്കുവര്‍
കുണ്ടും കുളവും
കിണറും ശൂന്യമായി
ഒരു തുള്ളി ജലത്തിനായി
നാഴികള്‍ താണ്ടുു,
മരുപ്പച്ചയുടെ കാഴ്ചതേടി.
പക്ഷികള്‍ തളരുു.
നാടും നഗരവും തോടും
വയലും പുഴകളും കട്
കരിഞ്ഞ ചിറകടിയൊച്ച
അയവിറക്കാന്‍ 
പുല്‍ക്കൊടിയില്ലാതെ
പശുക്കളും വലയുു.
കാരുണ്യം വറ്റിയ 
മനുഷ്യമനസ്സുപോലെ,
ഭൂമിയുടെ മനസ്സും
നിര്‍ജലമായി
നിരാര്‍ദ്രമായി.

No comments:

Post a Comment